Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voters List

നേരിയ വോട്ടിന്‍റെ വ്യത്യാസത്തിൽ നഷ്ടപ്പെട്ട മണ്ഡലങ്ങൾ യുഡിഎഫ്-എൽഡിഎഫ് മുന്നണികൾക്ക് ഇത്തവണ നിർണായകം

വോട്ടെണ്ണലിന്‍റെ അവസാനം വരെ ഉദ്വേഗം നിലനിറുത്തിയവർ, അവസാന ലാപ്പിൽ ചെറിയ വോട്ടിനു പരാജയപ്പെട്ടവർ, നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചവർ.... 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാഗ്യദേവതയുടെ കടാക്ഷം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ഏതാനും പേരുണ്ട്.

യുഡിഎഫിലും എൽഡിഎഫിലും ഇങ്ങനെ നിർഭാഗ്യവാന്മാരുണ്ടെങ്കിലും കൂടുതലും യുഡിഎഫ് സ്ഥാനാർഥികളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെറിയ വോട്ടിന് പരാജയപ്പെട്ടത്. ഇവരുടെ മണ്ഡലങ്ങൾ ഇത്തവണ ഇരു മുന്നണികൾക്കും ഏറെ നിർണായകമാണ്.

ആയിരത്തിൽ താഴെ വോട്ടിന് ഭാഗ്യം നഷ്‌ടപ്പെട്ടവർ

കുറ്റ്യാടി, തൃശൂർ, താനൂർ എന്നീ മണ്ഡലങ്ങളിൽ ആയിരത്തിൽ താഴെ വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥികൾ തോൽവി ഏറ്റുവാങ്ങിയത്. കുറ്റ്യാടി മണ്ഡലത്തിൽ യുഡിഎഫിന്‍റെ പാറയ്ക്കൽ അബ്ദുള്ള പരാജയപ്പെട്ടത് 333 വോട്ടിനാണ്. എൽഡിഎഫിന്‍റെ പി.കെ. കുഞ്ഞഹമ്മദ് മാസ്റ്റർ ആണ് ഇവിടെ വിജയിച്ചത്. ഇത്തവണയും ഇരുവരും തന്നെ ഏറ്റമുട്ടുന്നു. കഴിഞ്ഞ തവണത്തെ 333 വോട്ട് മറികടക്കാൻ അബ്ദുളയ്ക്ക് കഴിയും എന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. എന്നാൽ ഭൂരിപക്ഷം വർധിപ്പിക്കുകയാണ് എൽഡിഎഫിന്‍റെ ലക്ഷ്യം.

തൃശൂരിൽ പദ്മജാവേണുഗോപാൽ തോറ്റത് വെറും 945 വോട്ടിന്‍റെ കുറവിലാണ്. സിപിഐയുടെ പി.ബാലചന്ദ്രനായിരുന്നു എതിരാളി. ഇത്തവണ പക്ഷേ ചിത്രം അപ്പാടെ മാറി. പദ്മജ തൃശൂരിൽ ബിജെപി സ്ഥാനാർഥിയാകുന്പോൾ കോൺഗ്രസ് രാജൻപല്ലനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എൽഡിഎഫിലും സ്ഥാനാർഥി മാറി. എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണനാണ് ഇവിടെ ഇടതുമുന്നണിയുടെ സ്ഥാനാർഥി. താനൂരിൽ മുസ് ലിം ലീഗിന്‍റെ പി.കെ. ഫിറോസ് എൽഡിഎഫിന്‍റെ വി. അബ്ദുൽറഹ്മാനോട് പരാജയപ്പെട്ടത് 985 വോട്ടിന്.

ഇത്തവണ അവിടെ പുതിയ സ്ഥാനാർഥികളാണ് ഇരുമുന്നണിയിലും. ഇടതുപക്ഷ സ്വതന്ത്രനായി ടി.മുഹമ്മദ് സമീറും ലീഗിന്‍റെ സ്ഥാനാർഥിയായി പി.കെ. നവാസുമാണ് എത്തുന്നത്. മഞ്ചേശ്വരത്ത് ബിജെപിയുടെ കെ. സുരേന്ദ്രൻ തോറ്റത് 745 വോട്ടിനാണ്. ഇവിടെ യുഡിഎഫിന്‍റെ എ.കെ.എം. അഷറഫ് ആണ് വിജയിച്ചത്. പെരിന്തൽ മണ്ണയിൽ എൽഡിഎഫിന്‍റെ കെ.പി.എം മുസ്തഫ തോറ്റത് 38 വോട്ടിനാണ്. ഇവിടെ യുഡിഎഫിന്‍റെ നജീബ് കാന്തപുരമാണ് വിജയിച്ചത്.

തൃപ്പൂണിത്തുറയിൽ സിപിഎമ്മിന്‍റെ എം. സ്വരാജ് 992 വോട്ടിനാണ് കോൺഗ്രസിന്‍റെ കെ.ബാബുവിനോട് പരാജയപ്പെട്ടത്. ഇത്തവണ ഇരുവരും മൽസരചിത്രത്തിലില്ല എന്ന പ്രത്യേകതയുമുണ്ട്. പീരുമേട്ടിൽ സിറിയക് തോമസ് ( കോൺഗ്രസ്) പരായജയപ്പെട്ടത് 1835 വോട്ടിനാണ്. സിപിഐയുടെ അന്തരിച്ച വാഴൂർസോമനാണ് ഇവിടെ വിജയം നേടിയത്.

രണ്ടായിരത്തിനും മൂവായിരത്തിനുമിടയിൽ

ചവറ, റാന്നി, കണ്ണൂർ, പീരുമേട്, കൊല്ലം, തവനൂർ, കുന്നത്തുനാട്,, കുന്നത്തൂർ, അടൂർ, ചാലക്കുടി, പെരുന്പാവൂർ എന്നീ മണ്ഡലങ്ങളിൽ രണ്ടായിരത്തിനും മൂവായിരത്തിനുമിടയ്ക്ക് വോട്ടിനാണ് സ്ഥാനാർഥികൾ പരാജയപ്പെട്ടത്. ചാലക്കുടിയിൽ 1057 വോട്ടിനാണ് എൽഡിഎഫിലെ ഡെന്നീസ്.കെ. ആന്‍റണി കോൺഗ്രസിലെ സനീഷ്കുമാർ ജോസഫിനോട് പരായപ്പെട്ടത്.

ഇത്തവണ സനീഷ്കുമാർ തന്നെ യുഡിഎഫിന്‍റെ സ്ഥാനാർഥിയാകുന്പോൾ കേരള കോൺഗ്രസ് -എമ്മിന്‍റെ ബിജു ചിറയത്ത് എതിരാളിയാകുന്നു.. റാന്നിയിൽ യുഡിഎഫിന്‍റെ റിങ്കുചെറിയാൻ 1285 വോട്ടിനാണ് കേരളകോൺഗ്രസ് എമ്മിലെ പ്രമോദ് നാരായണനോട് തോറ്റത്. ചവറയിൽ ഷിബുബേബിജോൺ (ആർഎസ്പി) പരാജയപ്പെട്ടത് 1096 വോട്ടിന്.

എൽഡിഎഫിലെ വിജയൻപിള്ളയാണ് ഇവിടെ വിജയിച്ചത്.കണ്ണൂരിൽ സതീശൻ പാച്ചേനി (കോൺഗ്രസ്) മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയോട് പരാജയപ്പെട്ടത് 1745 വോട്ടിന്‍റെ വ്യത്യാസത്തിൽ.

കൊല്ലത്ത് സിപിഎമ്മിന്‍റെ മുകേഷിനോട് കോൺഗ്രസിന്‍റെ ബിന്ദുകൃഷ്ണയുടെ തോൽവി 2072 വോട്ടിനായിരുന്നു. ഇത്തവണ ബിന്ദുകൃഷ്ണ വീണ്ടും സ്ഥാനാർഥിയാകുന്പോൾ മുകേഷ് ചിത്രത്തിലില്ല. തവനൂരിൽ കോൺഗ്രസിന്‍റെ ഫിറോസ് കുന്നംപറന്പിൽ തോറ്റത് 2564 വോട്ടിനാണ്. കെ.ടി. ജലീലാണ് ഇവിടെ വിജയിച്ചത്. ഇത്തവണ ജലീൽ തന്നെ ഇടതുപക്ഷ സ്ഥാനാർഥിയാകുന്പോൾ മണ്ഡലം പിടിച്ചെടുക്കാനായി വി.എസ്. ജോയിയെയാണ് കോൺഗ്രസ് രംഗത്തിറക്കുന്നത്.

കുന്നത്തുനാട്ടിൽ സിപിഎമ്മിന്‍റെ പി.വി. ശ്രീനിജൻ ജയിച്ചത് 2715 വോട്ടിനാണ്. സുജിത്ത്. പി. സുരേഷായിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാർഥി. ഇത്തവണ ശ്രീനിജനെ നേരിടുന്നത് മുന്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച വി.പി. സജീന്ദ്രനാണ്.കുന്നത്തൂരിൽ ഉല്ലാസ് കോവൂർ, കോവൂർ കുഞ്ഞുമോനോട് പരായപ്പെട്ടത് 2790 വോട്ടിന്. ഇത്തവണയും ഇരുവരും തന്നെ ഏറ്റമുട്ടുന്നു. അടൂരിൽ കോൺഗ്രസിന്‍റെ പരേതനായ എം.ജി.

കണ്ണൻ 2919 വോട്ടിനാണ് സിപിഐയുടെ ചിറ്റയംഗോപകുമാറിനോട് പരായപ്പെട്ടത്. ഇത്തവണ പുതുമുഖങ്ങളാണ് ഇവിടെ ഏറ്റമുട്ടുന്നത്. സിപിഐ പ്രിജികണ്ണനെ രംഗത്തിറക്കുന്പോൾ സി.വി. ശാന്തകുമാറാണ് കോൺഗ്രസ് സ്ഥാനാർഥി. പെരുന്പാവൂരിൽ എൽഡിഎഫിന്‍റെ ബാബുജോസഫ് തോറ്റത് 2899 വോട്ടിന്. കോൺഗ്രസിന്‍റെ എൽദോസ് കുന്നപ്പള്ളിയാണ് ഇവിടെ വിജയിച്ചത്. ഇത്തവണ ഈ രണ്ടു സ്ഥാനാർഥികളും രംഗത്തില്ല. കോൺഗ്രസിന്‍റെ മനോജ് മുത്തേടനും കേരളകോൺഗ്രസ് -എമ്മിന്‍റെ ബേസിൽ പോളും ഇവിടെ ഏറ്റമുട്ടുന്നു.

ചെറിയ ഭൂരിപക്ഷത്തിനു പരാജയപ്പെടുകയോ വിജയിക്കുകയോ ചെയ്ത ഈ മണ്ഡലങ്ങൾ ഇരുകക്ഷികൾക്കും ഏറെ നിർണായകമാണ്. മൂവായിരത്തിൽ താഴെ വോട്ടിന് പരാജയപ്പെട്ട മണ്ഡലങ്ങൾ ഇക്കുറി തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.

അവിടങ്ങളിലെ സ്ഥാനാർഥിനിർണയത്തിലും ഏറെ ശ്രദ്ധപുലർത്തിയിരുന്നു. ഇടതുപക്ഷമാകട്ടെ സിറ്റിംഗ് സീറ്റുകൾ ഒന്നുപോലും കൈവിട്ടുപോകാതിരിക്കാനുള്ള ശ്രമത്തിലും. അതുകൊണ്ടുതന്നെ ഈ മണ്ഡലങ്ങളിലെ പോരാട്ടത്തിന് കടുപ്പമേറും.

National

പാർശ്വവത്കരിക്കപ്പെട്ടവരുടെ വോട്ടുകൾ വെട്ടിമാറ്റുന്നു: രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യവ്യാപകമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണത്തിന്‍റെ മറവിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ വോട്ടുകൾ വെട്ടി മാറ്റി ബിജെപി അവരുടെ ഇഷ്‌ടാനുസരണം വോട്ടർപട്ടിക തയാറാക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.

ജനാധിപത്യത്തെ കൊല്ലുന്ന ഈ നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിയാണെന്നും സമൂഹമാധ്യമത്തിൽ കുറിച്ച പോസ്റ്റിൽ രാഹുൽ വിമർശിച്ചു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുടെ വോട്ടുകൾ വെട്ടിമാറ്റാൻ ബൂത്ത് ലെവൽ ഓഫീസർമാരിൽ സമ്മർദം ചെലുത്തുന്നു. ജോലി നഷ്‌ടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. സമ്മർദവും ഭീഷണികളും സഹിക്കാതെ ബിഎൽഒമാർ സ്വയം ജീവനൊടുക്കുന്നുവെന്നും രാഹുൽ ആരോപിച്ചു.

ഉത്തർപ്രദേശിലെ ഗോണ്ടയിലെ ബിഎൽഒ ആയിരുന്ന വിപിൻ യാദവിന്‍റെ ആത്മഹത്യ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ ആരോപണം. ഒബിസി വിഭാഗത്തിൽപ്പെട്ട വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്നു നീക്കിയില്ലെങ്കിൽ ജോലിയിൽനിന്നു പിരിച്ചുവിടുമെന്നും പോലീസ് നടപടി നേരിടുമെന്നും വിപിൻ യാദവിന് ഭീഷണി ഉണ്ടായിരുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

National

ഒരു വോട്ട് പോലും നീക്കാൻ അനുവദിക്കില്ല; ബിജെപിയെ ഭയമില്ല: മമത ബാനർജി

കോൽക്കത്ത: എസ്ഐആറിലൂടെ സംസ്ഥാനത്തെ ഒരു വോട്ട് പോലും നീക്കാൻ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുഖ്യമന്ത്രി കസേരയിൽ താൻ ഇരിക്കുന്നിടത്തോളം കാലം ഒരാളും എസ്ഐആറിനെ ഭയപ്പെടേണ്ടതില്ലെന്നും മമത പറഞ്ഞു.

"എന്തിനാണ് എസ്ഐആർ നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പോലും വ്യക്തതയില്ല. ബംഗ്ലാദേശികളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാനാണെന്നാണ് പറ‍യുന്നത്. അങ്ങനെയെങ്കിൽ മധ്യപ്രദേശിലും ഉത്തർപ്രദേശിലും എന്തിനാണ് എസ്ഐആർ നടത്തുന്നത്.'- മമത ചോദിച്ചു.

"ഒരു കാര്യം പ്രധാനമന്ത്രിയും ബിജെപിയും ഓർക്കുന്നത് നല്ലതാണ്. ഇതേ വോട്ടർ പട്ടിക വച്ച് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാണ് നിങ്ങൾ മൂന്നാം തവണയും അധികാരത്തിലെത്തിയത്. ഈ വോട്ടർ പട്ടികയിലെ ആളുകളെ നീക്കം ചെയ്യുകയാണെങ്കിൽ കേന്ദ്ര സർക്കാരും രാജിവച്ച് പുറത്തുപോകണം. അതാണ് വേണ്ടത്.'-മമത കൂട്ടിച്ചേർത്തു.

 

 

 

 

Kerala

സാങ്കേതികത്വം പറഞ്ഞ് വൈഷ്ണയെ മത്സരിപ്പിക്കാതെ ഇരിക്കരുത്; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം കോർ‍പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. വിഷയത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. വൈഷ്ണക്കെതിരെ പരാതി നൽകിയ സിപിഎമ്മിനാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാൻ വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി ചോദിച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് പേരു നീക്കിയതിനെതിരെ വൈഷ്ണ നൽകിയ അപ്പീൽ പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

സാങ്കേതികത്വത്തിന്‍റെ പേരിൽ 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. കേസിൽ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്‍പറേഷൻ ആവശ്യപ്പെട്ടു. എന്നാൽ, കോര്‍പറേഷന് ഇതിൽ എന്താണ് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്.

കോര്‍പറേഷൻ അനാവശ്യമായി ഇടപെടരുതെന്നും കോടതി ഓര്‍മിപ്പിച്ചു. ഹര്‍ജിക്കാരിയും പരാതിക്കാരനും ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇടക്കാല പുറപ്പെടുവിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.

Sports

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി; ഹൈക്കോടതിയെ സമീപിച്ച് വൈഷ്ണ സുരേഷ്  

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. മുട്ടട വാർഡിലെ സ്ഥാനാർഥിയാണ് വൈഷ്ണ സുരേഷ്.

പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് വാദം. സംഭവത്തിൽ ജില്ലാ കളക്ടർക്കും അപ്പീൽ നൽകിയിട്ടുണ്ട്.

അതേസമയം, വൈഷ്ണ സുരേഷ് സപ്ലിമെന്‍ററി വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയർത്താനാണ് യുഡിഎഫ് നീക്കം. പട്ടിക വൈകിപ്പിച്ചത് സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലാക്കാനെന്ന് ശനിയാഴ്ച തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം സംസ്ഥാന വ്യാപകമായി ഉയർത്താനുള്ള തീരുമാനം.

Kerala

തിരുവനന്തപുരത്ത് കോൺഗ്രസിന് തിരിച്ചടി, വൈഷ്ണയുടെ പേര് പട്ടികയിൽനിന്ന് നീക്കി

തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിൽ കോൺഗ്രസിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി വൈഷ്ണ സുരേഷിന്‍റെ പേര് സപ്ലിമെന്‍ററി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തു.

വൈഷ്ണക്കെതിരെ സിപിഎം നൽകിയ പരാതി ശരിവെച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. അന്തിമ വോട്ടര്‍ പട്ടിക ഇന്നാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ വൈഷ്ണ സുരേഷിന്‍റെ പേരില്ല. വൈഷ്ണ സുരേഷ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നു ഒഴിവാക്കണമെന്നും കാണിച്ചാണ് സിപിഎം പരാതി നൽകിയിരുന്നത്. 

അപ്പീൽ നൽകാനാണ് കോൺഗ്രസിന്‍റെ തീരുമാനം. കോർപറേഷനിലെ ഏതെങ്കിലും വാർഡിലെ വോട്ടർപട്ടികയിൽ പേര് ഉണ്ടെങ്കിലേ കൗൺസിലിലേക്ക് മത്സരിക്കാൻ കഴിയൂ എന്നതാണ് ചട്ടം. 

 സപ്ലിമെന്‍ററി വോട്ടർപട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ വൈഷ്ണയ്ക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുമായില്ല.

പട്ടിക ആവശ്യപ്പെട്ടുള്ള വൈഷ്ണയുടെ അപേക്ഷയുടെയും സിപിഎമ്മിന്‍റെ പരാതിയുടെയും അടിസ്ഥാനത്തിൽ ഹിയറിംഗിനുശേഷമാണ് തീരുമാനമെടുത്തത്. 

വൈഷ്ണയുടെ വോട്ടർപട്ടിക അപേക്ഷയിൽ കെട്ടിടത്തിന്റെ ടിസി നമ്പർ 18/ 564 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ നമ്പറിൽ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നും ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നില്ലെന്നുമാണ് സിപിഎം ആരോപണം.

Kerala

തീവ്ര വോട്ടർപട്ടിക പരിഷ്കരണം;അതിവേഗം മുന്നോട്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: കേരളത്തിൽ തീവ്ര വോട്ടർപട്ടികാ പരിഷ്കരണം അതിവേഗം മുന്നോട്ടു പോകുകയാണെന്ന് രാഷ്്‌ട്രീയ പാർട്ടി നേതാക്കൾക്കു നൽകിയ കത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

കേരളത്തിൽ നടപ്പാക്കി വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തന പുരോഗതി വിലയിരുത്താൻ ഇന്നു രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗവും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു ചേർത്തിട്ടുണ്ട്.

തീവ്ര വോട്ടർപട്ടികാ പരിഷ്കരണത്തിലെ ന്യൂനതകളോ പോരായ്മകളോ മാറ്റം വരുത്തേണ്ട നിർദേശങ്ങളോ രാഷ്‌ട്രീയ പാർട്ടി നേതാക്കൾക്ക് ഇന്നു ചേരുന്ന യോഗത്തിൽ ചൂണ്ടിക്കാട്ടാം. തീവ്ര വോട്ടർപട്ടികാ പരിഷ്കരണവുമായി അതിവേഗം മുന്നോട്ടു പോകുകയാണെന്നാണ് കമ്മീഷൻ നിരീക്ഷണം.

രാഷ്‌ട്രീയ പാർട്ടികളുടെ സംസ്ഥാന പ്രസിഡന്‍റുമാർക്കും സെക്രട്ടറിമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തീവ്ര വോട്ടർപട്ടികാ പരിഷ്കരണം വ്യക്തമാക്കി കത്തും നൽകി.

54,000 ബൂത്ത് ലെവൽ ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് വോട്ടർപട്ടികാ പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പു നടപടിക്രമങ്ങളെ ബാധിക്കുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി ഉയർത്തിയ ബിഎൽഒമാരെ മാറ്റി നിയമിച്ചിരുന്നു. പത്ത് ശതമാനത്തോളം വീടുകളിൽ ആദ്യഘട്ടമായി ബിഎൽഒമാർ എത്തിയതായാണ് കണക്കുകൾ.

Editorial

വരൂ, ജനാധിപത്യം ഹാജർ വിളിക്കുന്നു

“തെരഞ്ഞെടുപ്പുകൾ ജനങ്ങളുടേതാണ്. അത് അവരുടെ തീരുമാനമാണ്. തീയ്ക്ക് പുറംതിരിഞ്ഞ് പിൻഭാഗം കത്തിക്കാനാണു തീരുമാനമെങ്കിൽ, അവർക്ക് പൊള്ളലേറ്റുണ്ടായ വ്രണങ്ങളിൽ ഇരിക്കേണ്ടിവരും.”-ഏബ്രഹാം ലിങ്കൺ

ബിഹാറിലെ നഷ്ടപ്പെട്ടെന്നു പറയുന്ന വോട്ടുകളെക്കുറിച്ച് നാം സംസാരിച്ചുകഴിഞ്ഞു. ഇനി കേരളത്തിലെ സ്വന്തം വോട്ടുകൾ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കാം. കേരളമടക്കം 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ (എസ്ഐആർ) തുടങ്ങിക്കഴിഞ്ഞു. നവംബർ നാലു മുതൽ ഡിസംബർ നാലു വരെയുള്ള സമയം നിർണായകമാണ്. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശത്തെ അവഗണിക്കുന്നവർ രാഷ്‌ട്രനിർമിതിയിലെ തന്‍റെ ഭാഗധേയം സ്വയം കൈയൊഴിയുകയാണ്. അങ്ങനെ വോട്ട് ഉപേക്ഷിച്ചവർ തങ്ങളെ മാത്രമല്ല, അനർഹമായ അധികാര കൈമാറ്റത്തിനു വഴിതെളിച്ച് മറ്റുള്ളവരെയും പൊള്ളലേൽപ്പിക്കുന്നു.

നിലവിലെ നിയമസഭ, പാർലമെന്‍റ് തെരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർപട്ടിക മരവിപ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തിങ്കളാഴ്ച പത്രസമ്മേളനത്തിൽ അറിയിച്ചു. വോട്ടർപട്ടിക വ്യത്യസ്തമായതിനാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താൻ തടസമില്ല. പരിഷ്കരണ പ്രക്രിയയുടെ ജോലികൾ ഇന്നലെ തുടങ്ങി. ആധാർ കാർഡ് അടക്കം 12 തിരിച്ചറിയൽ രേഖകൾ പരിഗണിക്കും. പക്ഷേ, നിരവധി പേർക്ക് അതോടൊപ്പം പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടിവരും. അതുകൊണ്ട് കാര്യങ്ങൾ അതിന്‍റെ വഴിക്കു പോകും എന്നു കരുതി അലസരായിരിക്കരുത്. ഓരോരുത്തരും താന്താങ്ങളുടെ പേരുകൾ രേഖപ്പെടുത്തുകതന്നെ വേണം. ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിലെ പരാതികൾ ഇവിടെ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ രാഷ‌്ട്രീയ പാർട്ടികൾ ജാഗരൂകരാകണം.

നവംബർ നാലു മുതൽ ഡിസംബർ നാലുവരെ വീടുവീടാന്തരമുള്ള പേരു ചേർക്കലിൽ നിശ്ചിത ഫോം പൂരിപ്പിച്ചു നൽകണം. ഡിസംബർ ഒന്പതിനു കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. അന്നു മുതൽ 2026 ജനുവരി എട്ടുവരെ പരാതികളുണ്ടെങ്കിൽ സമർപ്പിക്കാം. പരാതി കേൾക്കലും പരിശോധനയും ഡിസംബർ 31 വരെ നടത്തും. ഫെബ്രുവരി ഏഴിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, അംഗീകൃത ബോർഡ്/സർവകലാശാലകൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് തുടങ്ങിയ 12 രേഖകളിലൊന്ന് തിരിച്ചറിയലിനായി നൽകാം.

പക്ഷേ, പരിഷ്കരണത്തിന്‍റെ അടിസ്ഥാനമായെടുത്തിരിക്കുന്ന 2002ലെ വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് പൗരത്വം തെളിയിക്കാൻ അവ മതിയാകില്ല. ഒക്ടോബർ 13ന് തെരഞ്ഞെടുപ്പു കമ്മീഷൻ ഓൺലൈനായി പ്രസിദ്ധീകരിച്ച 2002ലെ പട്ടികയിൽ 2025 ഓഗസ്റ്റിലെ പട്ടികയിലുണ്ടായിരുന്ന 53.25 ലക്ഷം പേർ ഇല്ലെന്ന് ഓർക്കണം. അവർക്ക് പുതിയ പട്ടികയിൽ ഇടം പിടിക്കണമെങ്കിൽ ചില രേഖകൾ സമർപ്പിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ പൗരത്വം തെളിയിക്കണം.

2002ലെ പട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ ഇല്ലാത്തവരെ മൂന്നായി തരംതിരിച്ചാണ് സമർപ്പിക്കേണ്ട രേഖകൾ നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് 1987 ജൂലൈ ഒന്നിനു മുമ്പ് ജനിച്ചവർ സ്വന്തം ജനന തീയതിയും സ്ഥലവും തെളിയിക്കുന്ന രേഖകൾ സമർപ്പിച്ചാൽ മതി. 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനുമിടയിൽ ജനിച്ചവർ മേൽപ്പറഞ്ഞ രേഖകൾക്കൊപ്പം മാതാവിന്‍റെയോ പിതാവിന്‍റെയോ ഏതെങ്കിലുമൊരാളുടെ ജനന തീയതിയും സ്ഥലവും തെളിയിക്കുന്ന രേഖകളും കൊടുക്കണം.

2004 ഡിസംബർ രണ്ടിനു ശേഷം ജനിച്ചവർ സ്വന്തം ജനന തീയതിയും സ്ഥലവും മാതാപിതാക്കളിൽ രണ്ടു പേരുടെയും ജനനത്തീയതിയും സ്ഥലവും തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. വോട്ടറുടെ മാതാപിതാക്കളിൽ ആരെങ്കിലും ഇന്ത്യൻ പൗരൻ അല്ലെങ്കിൽ അവരുടെ, വോട്ടിന് അപേക്ഷിക്കുന്നവരുടെ ജനനസമയത്തുള്ള പാസ്പോർട്ടിന്‍റെയും വീസയുടെയും കോപ്പി സമർപ്പിക്കണം.

നടപടിക്രമങ്ങളുടെ സങ്കീർണതയോർത്ത് അതിൽനിന്ന് ഒഴിവായേക്കാമെന്ന് ഒരാളും കരുതരുത്. ജനാധിപത്യത്തിന്‍റെ എല്ലാ ആനുകൂല്യങ്ങളും കൈക്കലാക്കുകയും അതിന്‍റെ ഉത്തരവാദിത്വങ്ങളെ അവഗണിക്കുകയും ചെയ്യുന്നവരാണ് വോട്ടർപട്ടികയിൽ പേരു ചേർക്കാത്തവരും വോട്ട് ചെയ്യാത്തവരും എന്നു പറയേണ്ടിവരും. വോട്ടർപട്ടികയിൽ പേരില്ലാത്തവരെ പൗരത്വവുമായി കൂട്ടിക്കെട്ടി സംശയദൃഷ്ടിയോടെ കാണാനിടയാകുന്ന സാഹചര്യവും ഭാവിയിൽ തള്ളിക്കളയാനാകില്ല. വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നിട്ടും വോട്ട് ചെയ്യാത്തവരുടെ എണ്ണം വർധിക്കുകയാണ്.

കഴിഞ്ഞ ഏപ്രിലിൽ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞത്, 18നും 19നും ഇടയ്ക്കുള്ളവരിൽ 40 ശതമാനത്തിൽ താഴെയാണ് വോട്ടർപട്ടികയിൽ പേരു ചേർത്തത് എന്നാണ്. പേരു ചേർത്തവരിൽ വലിയൊരു ശതമാനം വോട്ട് ചെയ്തുമില്ല. ഈ ഒഴിഞ്ഞുമാറൽ ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനു തുല്യമാണ്. ബൂത്ത് തലത്തിൽ വോട്ടർമാരുടെ പട്ടിക പരിശോധിക്കാനും ഇല്ലാത്തവരെ ചേർക്കാനുമുള്ള ചുമതല രാഷ്‌ട്രീയ പാർട്ടികൾ ഏറ്റെടുക്കണം.

ആ ജനാധിപത്യ പ്രതിബദ്ധതതന്നെ തെരഞ്ഞെടുപ്പ് പ്രചാരണമായി മാറ്റാവുന്നതാണ്. കുടുംബാംഗങ്ങളും പരസ്പരം സഹായിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാധ്യമങ്ങൾക്കും ഇക്കാര്യത്തിൽ പ്രചോദനം നൽകാനാകും. ഒരുവിധത്തിൽ വോട്ടവകാശം ഉറപ്പാക്കാൻ ഇത്തിരി ക്ലേശിക്കേണ്ടിവരുന്നത്, വോട്ടിന്‍റെ വില മനസിലാക്കാൻ സഹായിച്ചേക്കാം.

ജനാധിപത്യ-മതേതര സംരക്ഷണത്തിനും അതുവഴി രാഷ്‌ട്രനിർമാണത്തിനുമുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകളാണ് വോട്ടർപട്ടികയിൽ ചേർക്കുന്നത്. എഴുന്നേൽക്കാം, ജനാധിപത്യം ഹാജർ വിളിക്കുന്പോൾ നമ്മളും ഉണ്ടാകണം. നമുക്കൊരു പങ്കുമില്ലാത്ത രാഷ്‌ട്രീയവ്യവസ്ഥയിൽ, വിലാസമില്ലാത്തൊരു അഭയാർഥിയാകില്ല നാം.

Kerala

മുൻ മന്ത്രി തോമസ് ഐസക്കിന്‍റെ വോട്ട് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി

ആലപ്പുഴ: മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിന്‍റെ വോട്ട് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി. മഹിളാ കോൺഗ്രസ് നേതാവിന്‍റെ പരാതിയെ തുടർന്നാണ് നടപടി.

ആലപ്പുഴ കിടങ്ങാംപറമ്പ് വാർഡിലെ വോട്ടർ പട്ടികയിലെ 770 -ാം പേരു കാരനായിരുന്നു ഐസക്ക്. ഇന്ന് നടന്ന ഹിയറിംഗിൽ ആണ് വോട്ട് ഒഴിവാക്കിയത്. എംഎൽഎ ഓഫീസിന്‍റെ വിലാസത്തിലായിരുന്നുവോട്ട് ഉണ്ടായിരുന്നത്.

ഇതിനെതിരെ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ശ്രീലതയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വോട്ട് നീക്കുകയായിരുന്നു.

National

വോട്ടർ പട്ടിക ക്രമക്കേട്: തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പ്രതിപക്ഷ എംപിമാര്‍ നടത്തിയ മാർച്ചിൽ സംഘർഷം

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധി നയിക്കുന്ന മാർച്ച് ട്രാൻസ്പോർട്ട് ഭവനുമുന്നിൽവച്ച് ഡൽഹി പോലീസ് തടഞ്ഞു.

ബാരിക്കേ‍ഡ് ചാടിക്കടക്കാൻ എംപിമാർ ശ്രമിച്ചതോടെ സംഘർഷത്തിൽ കലാശിച്ചു. പിരിഞ്ഞുപോകണമെന്ന് പോലീസ് എംപിമാരോട് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ തയാറായില്ല. പിന്നാലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയാണ്. രാഷ്ട്രീയ പോരാട്ടമല്ലെന്നും ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തേണ്ടെന്ന് പ്രതിപക്ഷം തീരുമാനിച്ചതായാണ് റിപ്പോർട്ട്. 30 പേരുമായി കൂടിക്കാഴ്ച നടത്താമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു.

National

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണം എന്തിന്?; ചോദ്യങ്ങളുമായി സുപ്രീംകോടതി

ന്യൂഡൽഹി: ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണം എന്തിനെന്ന് കോടതി ചോദിച്ചു.

ജസ്റ്റിസ് സുധാന്‍ഷു ധുലിയ, ജോയ്മല്യ ബാഗ്ചി എന്നവരടങ്ങിയ ബെഞ്ചാണ് വോട്ടര്‍പട്ടിക പുതുക്കലിനെതിരെ എത്തിയ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളെ പൗരത്വം തെളിയിക്കാൻ നിർബന്ധിക്കുകയാണ്. പൗരത്വം തീരുമാനിക്കേണ്ടത് കമ്മീഷൻ അല്ലെന്നും കോടതി പറഞ്ഞു.

എന്നാൽ ആധാർ പൗരത്വ രേഖയായി കണക്കാക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വാദിച്ചു. വോട്ടര്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും മുന്‍പ് പൂര്‍ണവിവരങ്ങള്‍ സുപ്രിംകോടതിയെ അറിയിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.

ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ വലിയ തോതില്‍ ആളുകളെ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്നും അത് വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞമാസം പ്രത്യേക വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് കമ്മീഷന്‍ ഉത്തരവിട്ടത്. തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എന്നിവർ അടക്കമുള്ളവരാണ് ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചത്.

Latest News

Corehub Up